തൃശ്ശൂരിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് സ്പീക്കർ. Newsofkeralam



തൃശൂർ: അഞ്ച് ദിവസവും നല്ല സംഘാടന മികവോടുകൂടിയും പരാതി രഹിതമായും കലോത്സവം നടപ്പിലാക്കാൻ തൃശ്ശൂർ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനചടങ്ങിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായി ഓൺലൈനായി കലോത്സവം നടത്തിയതാണ് തൃശ്ശൂരിലെ കലോത്സവത്തെ ശ്രദ്ധേയമാക്കുന്നതെന്നും കാസർകോട്ടെ സിയ ഫാത്തിമയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിനെ ഓർമിപ്പിച്ച് സ്പീക്കർ പറഞ്ഞു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam